...................

...................


ജെ.എൻ .യുവിലെ മുൻ ഗവേഷക വിദ്യാർത്ഥിയായ സമി അഹമ്മദ് ഖാൻ എഴുതി, അഞ്ചു വർഷം മുമ്പ് ന്യൂ ദൽഹിയിലെ "രൂപ പബ്ലിക്കേഷൻസ്" പ്രസിദ്ധീകരിച്ച ഒരു നോവലുണ്ട് .."റെഡ് ജിഹാദ്..!"

ജെ.എൻ .യു വിവാദം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോൾ, റെഡ് ജിഹാദുമായി ബന്ധപ്പെട്ടു വെളിപ്പെട്ടതും ..ഇന്ന് കൂടുതൽ കൂടുതൽ ഭീതിയുണർത്തുമായ ചില വസ്തുതകൾ താഴെ..

"റെഡ് ജിഹാദ്" എന്ന നോവലിന്റെ ഇതിവൃത്തവും, പിന്നീട് ജെ.എൻ.യുവിൽ അരങ്ങേറിയതും ഇപ്പൊ ബംഗാളിലും കേരളത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നതുമായ സംഭവവികാസങ്ങളും തമ്മിൽ ഏറെ സാമ്യതകൾ ഉണ്ട്...

അഫ്ഗാനിസ്ഥാൻ , പാകിസ്ഥാൻ എന്നിവിടങ്ങളിൽ വേരുറപ്പിച്ചിട്ടുള്ള ഇസ്ലാമിക ഭീകരവാദപ്രസ്ഥാനങ്ങളും ആഭ്യന്തരമായി രാജ്യത്തിനകത്ത് രൂപംകൊണ്ടിട്ടുള്ള തീവ്ര ഇടതുപ്രസ്ഥാനങ്ങളും കൈകോർത്ത് ഇന്ത്യയെ ശിഥിലമാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് റെഡ് ജിഹാദിന്റെ പ്രമേയം...

ദക്ഷിണേഷ്യയിൽ മേധാവിത്വം നേടാനുള്ള ശ്രമങ്ങളാണ് ഇപ്പൊ ഈ ഭീകരവാദ സംഘടനകള് നടത്തുന്നതെന്നും സമി അഹമ്മദ് ഖാൻ തന്റെ പുസ്തകത്തില് വിവരിക്കുന്നു..മുസ്ലിം ഭീകരവാദത്തെ ഇടതുപക്ഷം മഹത്വവല്ക്കരിക്കുന്നതിനെക്കുറിച്ചും ഇത് മനുഷ്യരാശിക്കുമേൽ സൃഷ്ടിക്കുന്ന കൊടിയ വിപത്തിനെക്കുറിച്ചും സമി അഹമ്മദ് ഖാൻ ഒരു ദീർഘദർശിയെപ്പോലെ നോവലിൽ വിവരിക്കുന്നുണ്ട്...

പിണംനാറി വിജയൻ സർക്കാർ ഇപ്പോ മദനിയുടെ പ്രൊട്ടക്ഷൻ ഏറ്റെടുത്തതും കൂടി കൂട്ടിവായിക്കുമ്പോൾ ഏതു കണ്ണുപൊട്ടനും ..അവൻ അന്തം കമ്മിയല്ലെങ്കിൽ ഈ വരാൻ പോകുന്ന ദുരന്തം തിരിച്ചറിഞ്ഞിരിക്കും..!

ഇസ്ലാമിക ഭീകരവാദവും ഇടതു തീവ്രവാദവും കൈകോർത്തു ഭാരതത്തെ തകർക്കുവാന് നടത്തുന്ന നീക്കങ്ങളെ കുറിച്ച് വിവരിക്കുന്ന നോവലിന്റെ രചനക്ക് പ്രേരണയായത്, ജെ.എൻ.യുവിലെ പഠനകാലത്ത് ലഭിച്ച തിരിച്ചറിവുകളാണെന്ന് ഖാൻ പറയുന്നൂ ...

ഇടതു-ഇസ്ലാമിക തീവ്ര ധൈഷണിക ആശയ നിലപാടുകളുള്ള ഒരു സംഘമാളുകളുടെ കൈകളിൽ ജെ.എൻ.യു എത്തിച്ചേർന്നിട്ട് കാലങ്ങളേറെയായി. പ്രഭാഷണങ്ങൾ , പ്രസ്താവനകൾ, സിമ്പോസിയങ്ങൾ, സമ്മേളനങ്ങൾ, റാലികൾ, പുസ്തകങ്ങൾ നോട്ടീസുകൾ .. തുടങ്ങി ഒട്ടേറെ മാധ്യമങ്ങളിലൂടെ ജെ.എൻ .യുവിൽ നിന്ന് രാഷ്ട്രവിരുദ്ധത ജനങ്ങളുമായി സംവദിക്കുകയും സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തു പോരുന്നു ...

പരിസ്ഥിതി, സ്ത്രീസ്വാതന്ത്ര്യം, മനുഷ്യാവകാശം, ദളിത്വിമോചനം, ലൈംഗിക സ്വാതന്ത്ര്യം, ഈശ്വരവാദം തുടങ്ങിയ പൊതുവിഷയങ്ങളിൽ മാനവികതയുടെ അതിരുകൾ കടന്ന് ജീവിതമൂല്യങ്ങളെ ചോദ്യം ചെയ്ത ഒരു സംഘം, സാംസ്കാരിക - ദേശീയതാ വിരോധത്തെ ദാർശനികവത്കരിക്കുവാൻ ശ്രമിച്ചത്, ചുംബന സമരത്തിലൂടെയും ..ആർത്തവ സമരത്തിലൂടെയും ..താലിചുട്ടെരിക്കൽ സമരത്തിലൂടെയും ...കേരളീയർ കണ്ടതാണല്ലോ..?!

ദേശീയ ചിഹ്നങ്ങളേയും ഭരണഘടനയേയും അനാദരിക്കൽ, മാനവമൂല്യങ്ങളെ അപമാനിക്കൽ, രാവണജയന്തി, മഹിഷാസുരജയന്തി ഫ്രീസെക്സ്, ലിവിംഗ് ടുഗെതർ തുടങ്ങിയ സാമൂഹ്യവിരുദ്ധ രാഷ്ട്രവിരുദ്ധപരിപാടികളും ആശയപ്രചരണങ്ങളും ജെ.എന്.യുവിലും കേരളത്തിലെ കാമ്പസുകളിലും നിർബാധം നടക്കുന്നതും നാം കണ്ടു..

അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹുസൈനിന്റെ ചിത്രം കാമ്പസിന് മുന്നിൽ വച്ചതും അതിനെ ദീപ ന്യായീകരിച്ചതും ഒസാമാ ബിൻ ലാദനെ പോരാളിയായി ചിത്രീകരിച്ച തേജസ്സിന്റെ അവാർഡ് ഏറ്റുവാങ്ങിയതുമൊക്കെ ..

കൂടാതെ ..പ്രണയത്തിലൂടെ മറ്റുമതസ്ഥരായ പെൺകുട്ടികളെ മതം മാറ്റുന്ന ലവ് ജിഹാദും, പ്രധാന മേഖലകളിൽ സ്ഥല വാങ്ങിക്കൂട്ടി മറ്റു വിഭാഗങ്ങളെ പാർശ്വവൽക്കരിക്കുന്ന ലാൻഡ് ജിഹാദും ഇവിടെ പലവട്ടം ചർച്ചയായിരുന്നൂ..എന്നാൽ ഇതിനെയെല്ലാം ഖണ്ഡിക്കാൻ തീവ്രവാദികൾക്ക് ബൗദ്ധീകവും സൈദ്ധാന്തീകവുമായി പിന്തുണയുമായി അവരെക്കാൾ മുന്നിൽ നിന്നതും മതേതരത്വ പുരോഗമന മേലങ്കിയണിഞ്ഞ ഈ കമ്യൂണിസ്റ്റ് തീവ്രവാദികൾ തന്നെയായിരുന്നു ..

ഇസ്ലാമിക തീവ്രവാദത്തെയും കമ്യൂണിസ്റ്റു തീവ്രവാദത്തെയും ഒരേ ചരടിൽ കോർത്തിണക്കുന്ന റെഡ് ജിഹാദിനെ തുറന്നുകാട്ടുന്ന സംഭവ പാരമ്പരകളാണിന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.. ഈ പ്രതിലോമ ശക്തികളെ ചെറുക്കേണ്ടത് രാജ്യത്തിന്റേയും സമൂഹത്തിന്റേയും നിലനിൽപ്പിന് അത്യന്താപേഷിതമാണ്..

ഇനിയും കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകാത്തവർ ഒരു മുൻകരുതൽ എന്ന നിലയ്ക്ക്, എത്രയും വേഗം ഡെൽഹിയിലെക്കോ മണിപ്പൂരിലേക്കോ വണ്ടി പിടിച്ചു പോകുക ..

അവിടെ ഡൽഹി തെരുവോരങ്ങളിൽ ടെൻഡു കെട്ടിക്കഴിയുന്ന കാശ്മീരികളുണ്ട് ..

അവിടെ മണിപ്പൂരിന്റെ തെരുവോരങ്ങളിൽ കഴിയുന്ന മിസോറാമികളുണ്ട് ..

അവരോടു ചോദിക്കുക ..

എങ്ങനെ കർണാടകത്തിലെയും തമിഴ്നാട്ടിലെയും നാഷണൽ ഹൈവേയുടെ ഓരത്തു കുറഞ്ഞ ചിലവിൽ ടെൻഡു കെട്ടാമെന്നും പെണ്മക്കളെയും പിഞ്ചു കുഞ്ഞുങ്ങളെയും ആ ടെന്റിനുള്ളിൽ എങ്ങനെ സുരക്ഷിതരായി വളർത്താമെന്നും ..

അവർ നിങ്ങളെ സഹായിക്കും ..തീർച്ച ...! സലാം സഹാക്കളെ ..

Report Page