*/
Sourceഓൺലൈനായി രണ്ടാം നിക്കാഹ് നടത്തിയ പെരിന്തൽമണ്ണ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി മുസ്തഫയെ കുറ്റം പറയാൻ ഞാനില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യം.
പക്ഷേ, ശരീഅത്ത് വിവാദ സമയത്ത് ഇ.എം.എസ് പറഞ്ഞൊരു കാര്യം ഇതിനോടൊപ്പം ചേർത്തുവെക്കേണ്ടതുണ്ട്.
"എത്ര പെണ്ണും കെട്ടാനുള്ള സമ്പ്രദായമാണ് ശരീഅത്തെങ്കിൽ ആ ശരീഅത്തിനെ പ്രളയം വരേ ഞാൻ ശക്തമായി എതിർക്കും."
ഇതേ ഇ.എം.എസിൻ്റെ നാടായ പെരിന്തൽമണ്ണയിലാണ് കെ.പി മുസ്തഫ 5 കോടി പാർട്ടിക്ക് നൽകി പെയ്ഡ് സീറ്റിൽ മത്സരിക്കുന്നത്.
ശ്രദ്ധിക്കണേ, ഈ പറഞ്ഞത് പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ രണ്ടാം വിവാഹത്തെ കുറിച്ചാണ്, മുൻ സെക്രട്ടറിയുടെ മകൻ ബിനോയ് കോടിയേരിയുടെ ബീഹാറിലെ രണ്ടാംകെട്ടിനെ കുറിച്ചല്ല.